'കാണുന്നിടമെല്ലാം മൃതദേഹങ്ങളായിരുന്നു...അവിടെ തുടരുന്നവരുടെ അവസ്ഥ മോശം, അവരേയും രക്ഷിക്കണം'
തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് പ്രിൻസ് സെബാസ്റ്റ്യൻ തിരുവനന്തപുരം അഞ്ചുതെങ്ങിലെ വീട്ടിലെത്തി. പ്രിന്‍സിനൊപ്പമുണ്ടായിരുന്ന ടിനു, വിനീത് എന്നിവർ ഇപ്പോഴും റഷ്യയിൽ തുടരുകയാണ്. അവരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും തിരിച്ചെത്തിക്കാൻ നടപടി വേണമെന്നും പ്രിൻസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
To advertise here,
Content Highlights: 'Dead bodies were everywhere...the condition of those staying there is bad, they should also be save
Published: 03 Apr 2024, 03:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

